മഴ പെയിതോഴിഞ്ഞ ഇടവഴിയില്‍
നിനക്കായി കാത്തിരുന്ന പുലരികളില്‍
സൂര്യപ്രഭായര്ന്ന കണ്ണുകലെന്നിലെക്കെറിഞ്ഞു
നീ- കടന്നുപോകവെ
പ്രണയയാര്ദ്രനായിനിന്നു ഞാന്‍
തേന്മൊഴിചുണ്ടില് നിന്നാടര്‍ന്നു വീണ-
കിള്ളികൊഞ്ഞലില് അലിഞ്ഞുനില്ക്കവേ
തഴുകി തലോടി കടന്നുവന്ന
കുളിര്കാറ്റിനു നിന്‍സുഗന്ധം.
ഈ മഴയും പ്രഭാതവും സത്യമാവുമ്പോള്‍ അറിയുന്നു
ആദ്യമായി ഞാൻ പ്രണയത്തിലാണെന്ന് .....
മഞ്ഞുപോഴിഞ്ഞതും വേനല്‍
മറഞ്ഞതും ഞാന്‍ അറിഞ്ഞില്ലാ
നിലാവില് നീ എന്നില്‍
പ്രേമ വൈവിധ്യങ്ങളെഴുതുന്ന നിമിഷത്തിന്നായി
കാത്തിരിപ്പു ഞാന്‍.....
വിലപിടിച്ച സമ്മാനങ്ങള്‍ക്കും
പനിനീര്പൂവുകള്‍ക്കുമപ്പുറം സ്നേഹത്തിന്റെ
പുതിയൊരു ജാലകം എന്നിക്കായി നീ തുറന്നുതന്നു.....
സ്വപ്നങ്ങള്‍ക്കു ചിറകേകി,
നിന്നിലേക്ക് പറന്നിറങ്ങാന്‍
ഹൃദയം തൊട്ടൊരി പ്രേമകാവ്യം.
നിനക്കായി കാത്തിരുന്ന പുലരികളില്‍
സൂര്യപ്രഭായര്ന്ന കണ്ണുകലെന്നിലെക്കെറിഞ്ഞു
നീ- കടന്നുപോകവെ
പ്രണയയാര്ദ്രനായിനിന്നു ഞാന്‍
തേന്മൊഴിചുണ്ടില് നിന്നാടര്‍ന്നു വീണ-
കിള്ളികൊഞ്ഞലില് അലിഞ്ഞുനില്ക്കവേ
തഴുകി തലോടി കടന്നുവന്ന
കുളിര്കാറ്റിനു നിന്‍സുഗന്ധം.
ഈ മഴയും പ്രഭാതവും സത്യമാവുമ്പോള്‍ അറിയുന്നു
ആദ്യമായി ഞാൻ പ്രണയത്തിലാണെന്ന് .....
മഞ്ഞുപോഴിഞ്ഞതും വേനല്‍
മറഞ്ഞതും ഞാന്‍ അറിഞ്ഞില്ലാ
നിലാവില് നീ എന്നില്‍
പ്രേമ വൈവിധ്യങ്ങളെഴുതുന്ന നിമിഷത്തിന്നായി
കാത്തിരിപ്പു ഞാന്‍.....
വിലപിടിച്ച സമ്മാനങ്ങള്‍ക്കും
പനിനീര്പൂവുകള്‍ക്കുമപ്പുറം സ്നേഹത്തിന്റെ
പുതിയൊരു ജാലകം എന്നിക്കായി നീ തുറന്നുതന്നു.....
സ്വപ്നങ്ങള്‍ക്കു ചിറകേകി,
നിന്നിലേക്ക് പറന്നിറങ്ങാന്‍
ഹൃദയം തൊട്ടൊരി പ്രേമകാവ്യം.
0 comments:
Post a Comment
നന്ദി